തൃശൂർ
പൂരത്തിന് തിരുവമ്പാടി ക്ഷേത്രം എഴുന്നള്ളിക്കുന്ന കോലത്തിലെ ഗോളകയിൽ ചാർത്താൻ മുക്കാൽ കിലോഗ്രാം തൂക്കത്തിലുള്ള, കല്ലുകൾ പതിച്ച സ്വർണാഭരണം ഒരുങ്ങി. വ്യാഴാഴ്‌ച രാവിലെ ഏഴിന് ക്ഷേത്രനടയിൽവച്ച് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോനും സെക്രട്ടറി കെ ഗിരീഷ്‌കുമാറും ഭരണസമിതി അംഗങ്ങളും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് നൽകി ശ്രീകൃഷ്ണനും ഭഗവതിക്കും സമർപ്പിക്കും.
തിരുവമ്പാടി ക്ഷേത്രത്തിലെ നടവരവു സ്വർണമാണ് നിർമാണത്തിനായി വിനിയോഗിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..