ന്യൂഡൽഹി> വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ജമ്മുകാശ്മീരിലും ഹരിയാനയിലും കരുത്ത് കാട്ടി ഇന്ത്യ മുന്നണി.
ഹരിയാനയിൽ കോൺഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. 60 സീറ്റുകളുടെ ലീഡാണ് നേടിയിരിക്കുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും പുറകിലാണ്. ജൂലാനയിൽ വിനേഷ് ഫോഗട്ടും ഭിവാനിയിൽ സിപിഐ എം സ്ഥാനാർത്ഥി ഓംപ്രകാശും ലീഡ് ചെയ്യുന്നുണ്ട്.
ജമ്മുവിൽ കോൺഗ്രസ്, നാഷ്ണൽ കോൺഫ്രൻസ് (എൻസി) സഖ്യം 48 സീറ്റിലും ഹരിയാനയിൽ ഇന്ത്യ മുന്നണി 67 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഹരിയാനയിൽ ഇന്ത്യ മുന്നണിക്ക് 55 സീറ്റ് ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. സിപിഐ എം സ്ഥാനാർത്ഥി യൂസഫ് തരിഗാമിയും ലീഡ് ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-
ഹരിയാനയിൽ ഇന്ത്യ മുന്നണി പിന്നിൽ, കശ്മീരിൽ മുന്നേറ്റം
-
ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ഇന്ത്യ മുന്നണി
-
ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് , ജനവിധി ഇന്നറിയാം; ബിജെപിയ്ക്ക് തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
-
ഹരിയാന, ജമ്മു കശ്മീർ എക്സിറ്റ് പോൾ ; ബിജെപിക്ക് തോൽവിഭയം, ആശങ്ക
-
കശ്മീരിൽ ജനവിധി അട്ടിമറിക്കാൻ ബി ജെ പി; അഞ്ച് അംഗങ്ങളെ നേരിട്ട് നാമനിർദ്ദേശം ചെയ്യാൻ നീക്കം
-
വിധിയെഴുതാൻ ഹരിയാന; പോളിങ് ആരംഭിച്ചു, ഫലം ചൊവ്വാഴ്ച
-
ഹരിയാന ഇന്ന്
വിധിയെഴുതും ; പോളിങ് പകൽ ഏഴുമുതൽ ആറുവരെ , ഫലം ചൊവ്വാഴ്ച
-
ഹരിയാന നാളെ ബൂത്തിലേക്ക് ; ഓം പ്രകാശിന്
പിന്തുണ പ്രഖ്യാപിച്ച് ഹരിയാന സർവ്ഹിത് പാർടി
-
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ; നൂഹ് കലാപത്തിന്റെ സൂത്രധാരൻ ആദിത്യനാഥിനൊപ്പം ബിജെപി വേദിയിൽ
-
ഹരിയാന ബിജെപിയിൽ പൊട്ടിത്തെറി; എട്ട് പേരെ പാർടിയിൽ നിന്ന് പുറത്താക്കി
-
ഭിവാനിയിൽ ചെങ്കൊടി പാറും
-
മൂന്ന് കുടുംബത്തിന്റെ സ്വാധീനം അവസാനിക്കുമെന്ന് അമിത് ഷാ
-
ഹരിയാനയിൽ കർഷക, യുവജന രോഷം ; വഴിമുട്ടി ബിജെപി
സ്ഥാനാർഥികൾ ; മുഖ്യമന്ത്രി നയാബ് സിങ് സൈനിക്ക് കരിങ്കൊടി
-
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ; പാൽഘറിൽ പടുകൂറ്റൻ
റാലികളുമായി സിപിഐ എം